മഴയോട് സങ്കടം പറഞ്ഞ് ഇരിക്കാൻ എന്ത് രസമാണ് പക്ഷേ അവയുടെ സങ്കടം ഒരിക്കൽ പോലും കേൾക്കാൻ നിന്ന് കൊടുത്തിട്ടില്ല. ഒരിക്കൽ ഞാൻ ഇങ്ങനെ പടിയിൽ ഇരുന്ന പഴതോകെ ഓർത്തിരിക്കുകയായിരുന്നു. സ്കൂളിൽ പഠിക്കുമ്പോളാണ് ആദ്യമായി മഴ നനഞ്ഞു വന്നതിനു തല് കിട്ടുന്നത് അന്ന് ഞാൻ വൈകുവോളം മഴയോട് സങ്കടം പറഞ്ഞ് കരഞ്ഞിട്ടുണ്ട് നീ കാരണം കിട്ടിയ അടിയുടെ കണക്ക് പറഞ്ഞ്. അതിനു ശേഷം കോളജിൽ പഠിക്കുമ്പോൾ അവൻ എന്നെ ഇട്ടിച്ച് പോയപ്പോഴും ഞാൻ മഴയോട് തന്നെ പരിഭവം പറഞ്ഞു അന്ന് മഴ നല്ല നല്ല ഓർമ്മകൾ അവയുടെ വിരഹം ഒക്കെ എന്നോട് പറയാതെ പറഞ്ഞു. പിന്നീട് ഞാൻ മഴ നനയുനത് ഏട്ടന്റെ കുടെ വിവാഹം കഴിഞ്ഞ് ഫോട്ടോ എടുക്കാൻ നേരം ആയിരുന്നു എന്നെ മുമ്പ് കരയിച്ച മഴ ഇപ്പോ കുടുകുടെ ചിരിപ്പിക്കുന്നു പ്രണയത്തിൻ്റെ ചുംബനവും സ്പർശനവും അതെനിക്ക് സമ്മാനിച്ചു..
വീട് വെച്ചപ്പോൾ ഏട്ടന്റെ നിർബന്ധമായിരുന്നു തറഓട് ഇടണമെന്നത് ഞാൻ എതിർ ഒന്നും പറഞ്ഞില്ല പുല്ല് അത്രേം കുറഞ്ഞ് ഇരികും മുറ്റം അടുക്കാന്നും എള്ളുപ്പം വർഷം കടന്നു പോയി ഇന്ന് അതെ മഴ തന്നേ സർവതും തിരികെ കൊണ്ട് പോയി. വീടും ഏട്ടനും പിള്ളേരും എല്ലാം. ജീവൻ മാത്രം ഇങ്ങനെ നിർത്തുന്നത് എന്തിനാ എന്നേം കൊണ്ട് പോകാൻ മേലായിരുന്നോ? അപ്പോ മഴ പറയ്യ എന്റെ സങ്കടങ്ങൾ ഇന്നി നീ കേൾക് എന്ന് കേൾക്കാം എല്ലാം കേൾക്കാം .. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലുമുണ്ടായിരുന്ന മഴ ഒറ്റപ്പെടലിന്റെ കയത്തിൽ തള്ളി ഇട്ടപ്പോൾ ഒരിക്കൽ പോലും കാണാത്ത കുറെ നല്ല മനുഷ്യർ വന്ന് തിരകുന്നുത് കണ്ടു കൂടെ എല്ലാരുമുണ്ടെന്ന് പറഞ്ഞു. എന്നിട്ടും നിന്റെ സങ്കടം കേൾക്കാൻ ആരും കൂട്ടാക്കുന്നില്ലലോ മഴയേ. തിരക്ക് ആഡോ എല്ലാർക്കും നീ ഇങ്ങനെ തിരക്കി വരുന്നത് എന്തിനാ??
The sun rays fought their way through the gap in the curtains, slicing across my eyes like a physical blow. My alarm screamed—a digital screech that seemed to vibrate inside my teeth. I swiped it off, the silence rushing back in, but the relief didn't follow. I lay there, staring at the ceiling fan cutting through the stagnant air. Which day is this? I wondered. It felt like the same day I had lived for the past six months. A gray, heavy loop. "Get up, Sruthi," I whispered to the empty room. "Just get up." I am Sruthi. On paper, I am a twenty-eight-year-old Senior Analyst at a top-tier firm. I am supposed to be in the prime of my life—ambitious, vibrant, climbing the ladder. But as I peeled the duvet off my body, I didn't feel twenty-eight. I felt ancient. I had slept eight hours. I had gone to bed at 10:00 PM like a disciplined child. Yet, as I swung my legs over the side of the bed, gravity felt twice as strong as it should be. There was no "ready to ...
Comments
Post a Comment